Wednesday, 16 December 2015

സിബിഐ യെ രാഷ്ട്രീയ ആയുധമാക്കി മാറ്റി -എം വി ജയരാജൻ

രാഷ്ട്രീയ വിരോധംതീർക്കാ
നുളള ആയുധമായി വീണ്ടുംCBI മാറിയെന്നും എംവി ജയരാജൻ പ്രതികരിച്ചു.  CBI കൂട്ടിലടച്ച തത്തയോ പട്ടിയോ?എന്ന രസകരമായ ചോദ്യത്തിന് പട്ടിയാണ് തത്ത
യേക്കാൾ യജമാനക്കൂറ്
കാട്ടാറെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ഇത് രാഷ്ട്രീയ യജമാനനോടുളള CBI കൂറ്
മാത്രമല്ല.ഫെഡറലിസത്തി
ന്മേലുളള കടന്നാക്രമണം
കൂടിയാണ്.കേരളാ മുഖ്യമന്ത്രിയെ പ്രതിമാ
അനാഛാദനചടങ്ങിൽ
നിന്ന് ഒഴിവാക്കിയ RSS
അജണ്ടയുംഫെഡറൽ തത്വ
ങ്ങളോട് മോദി സർക്കാരിന് പരമപുഛമാ
ണെന്ന് തെളിയിക്കുന്നു.
മതേതരത്വവുഫെഡറലിസവുംനന്മുടെ ഭരണഘടനയു
ടെ ആണിക്കല്ലാണ്.ഒരു ഉദ്യോഗസ്ഥനെതിരായ അന്വേഷണത്തെ ആരും തടയുന്നില്ല.മുഖ്യമന്ത്രിയുടെ ഓഫീസ് എന്തിന് പൂട്ടി
മുദ്രവെച്ചു.മുഖ്യമന്ത്രിയുടെ ഫയലുകൾ പരിശോധി
ച്ചതെന്തിന്.മഹാരാഷ്ട്ര,മധ്യ
പ്രദേശ്,രാജസ്ഥാൻ എന്നീ
സംസ്ഥാനങ്ങളിൽ കോടികളുടെ അഴിമതി നട
ന്നപ്പോൾ മുഖ്യമന്ത്രി മാരുടെ ഓഫീസിനടുത്ത് പോലുംഅന്വഷണ ഉദ്യോഗസ്ഥർ പോയിട്ടില്ല.
മധ്യപ്രദേശ് മുഖ്യന് പങ്കു ളള വ്യാപംഅഴിമതികേസി
ലോ രാജസ്ഥാനിലെ മുഖ്യ
മന്ത്രി ക്രിക്കറ്റ് അഴിമതി
ക്കാരൻ ലളിത് മോദിയെ
വിദേശത്ത് ഒളിവിൽ കഴി
യാൻ സൗകര്യംഒരുക്കിയ
കേസിലോ മുഖ്യമന്ത്രിമാരു
ടെ ഓഫീസുകൾ റെയിഡ്
നടത്തിയിട്ടില്ലതാനും.ഡൽ
ഹി മുഖ്യമന്ത്രി BJP യുടെ
രാഷ്ട്രീയക്കാരനല്ല എന്നത്
കൂടി റെയിഡിന് കാരണ
മാണ്.കെജ് രിവാളിൻറ
ഓഫീസിൽ അരുൺജറ്റ്ലി
ക്കെതിരായ ക്രിക്കറ്റ് അഴി
മതി ആരോപണ ഫയലുണ്ടെന്ന വിവരവും
പുറത്ത് വന്നിട്ടുണ്ട്.എന്താ
യാലുംഡൽഹി മുഖ്യമന്ത്രി
യുടെ ഓഫീസ് റെയിഡ്
നടത്തിയ CBI നടപടി സദുദ്ദേശപരമല്ല.രാഷ്ട്രീയ
പകപ്പോക്കലുംഫെഡറലി
സത്തിനെതിരായ കയ്യേറ്റവുമാണ്.അപലപനീയവുംപ്രതിഷേധാർഹവുമാണെന്ന് എം വി ജയരാജൻ പറഞു.

6 comments: